
ചിത്രഗുപ്തന്‍ തന്റെ കര്ത്തവ്യങ്ങള്‍ക്ക് മൂര്‍ച്ചയും ആക്കവും കൂട്ടി ,
കാലന്‍ ഇതികര്ത്തവ്യാമൂഡനായ്‌പോത്തിന്‍ പുറത്തേറി എങ്ങോട്ടെന്നില്ലാതെ പാഞ്ഞു .
മരണത്തിന്റെ നനുത്ത കാലടികള്‍ ,മരവിച്ച ദിനരാത്രങ്ങള്‍ വാരിപുല്‍കിയ കയറും കഴുത്തിലണിഞ്ഞു ഇനിയെന്തെന്ന ഭാവത്തില്‍ മേലേക്ക് മച്ചും നോക്കി നിന്നു......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ