
അവളുടെ അംഗലാവണ്യത്തില്‍ ഭ്രമിച്ചു എരിയുന്ന തീയിലേക്ക് ചാടിയവര്‍ അനേകം .... രാഗവും താളവും മാംസനിബദ്ധമല്ലാതിരുന്നിട്ടു കൂടെ പരസ്പരം ഏതോ അഗാതതലങ്ങളിലേക്ക് അതിവേഗം മുന്നേറുന്നത്തില്‍ അവര്‍ വ്യഗ്രത കാണിച്ചു ....... പുതുമഴയില്‍ സ്വാതന്ത്ര്യം ലഭിച്ച ഇയ്യാംപാറ്റകള്‍ കണക്കെ .....