2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ശൂന്യത








ചിന്താസരണികളെ തൊട്ടുണര്‍ത്തുന്ന വ്യക്തവും വടിവോത്തതുമായ യാതൊന്നും തന്നെ എന്റെ വിരല്‍തുമ്പില്‍ വന്നില്ല  എന്നിട്ടും പ്രതീകാത്മകമായ പല ഫെയ്കുകള്‍ളും എന്റെ മുന്നിലൂടെ കടന്നുപോയി

ഏകാന്തത എന്നെയാകെ മദിക്കുമ്പോള്‍ വശ്യത നിറഞ്ഞ കണ്ണുകള്‍ഉള്ള അവളെയും കൊണ്ട്  ഞാനെന്‍ തപോവനത്തില്‍ നായാട്ടിനിറങ്ങി ,

കടവാവലുകള്‍ വട്ടമിട്ടു പറന്ന രാത്രികള്‍ എനിക്ക് സമ്മാനിച്ചത് നിറമുള്ള ഓര്‍മ്മകളോ സ്വപ്നങ്ങളോ അല്ലെങ്കിലും
അതെല്ലാം വാരികെട്ടി മുചോടും മുടിഞ്ഞ ഇല്ലത്തിന്‍ ഉമ്മറപടിയില്‍ വെച്ച്  നടന്നകന്നു ...